theflashnews.blogspot.com
സംസാരിക്കാൻ കഴിയാതെ നാവു താന്നുപോയീ
ബ്രമ്മരക്ഷസ് ..."രണ്ടാം ഭാഗം ''ചന്നം പിന്നം മഴ പെയ്യുന്ന ഒരു മൂവന്തി ..പട്ടണം ബംഗ്ലാവിന്റെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുരയിടത്തിന്റെ അങ്ങേതലക്കല് കെട്ടിയിരുന്ന സിന്ധി പശു വിനെ അഴിച്ചു തൊഴുത്തില് കെട്ടാനായി വലിയ അഞ്ചു എവറഡിബാറ്ററി ഇടാവുന്ന ഇരുമ്പിന്റെ ടാര്ച്ചുമായി ഇളയാപ്പ വെളിയിലേക്ക് ഇറങ്ങി നടന്നു . അന്ന് ഇളയാപ്പക്ക് പ്രായം ഇരുപത്തിഅഞ്ചു .പേരു ഷാഹുല്ഹമീദു ..(പില്ക്കാലത്ത് 1993കളിൽ ksrtc യില് ഉന്നതമായ പദവിയിൽ ഇരുന്നാണ് അദ്ദേഹം റിട്ടയർ ചെയ്തതു ) അദബും, ശീർക്കും നോക്കുന്ന മുസ്ളിമീങ്ങള് ഏറ്റവും അധികം തിങ്ങി പാര്ക്കുന്ന സ്ഥലമാണ് പട്ടണം ബംഗ്ലാവിനു ചുറ്റുമുള്ള പ്രദേശം🐃അതുകഴിഞ്ഞാല് പനകയറുന്ന താഴ്ന്ന ജാതിക്കാരായ വളരെ പാവത്തുങ്ങളും🐒 പിന്നെ ധാരാളം മറ്റു മതസ്ഥരും ഉണ്ട് 🐩എല്ലാ വിഭാഗവും ഒത്തൊരുമയോടെ ബന്ധുക്കളെപ്പോലെ കഴിയുന്ന ഐക്ക്യതയുള്ള പ്രദേശമാണ് ഇവിടം 👠അവിടത്തെ കിരീടം വൈക്കാത്ത രാജാവായിരുന്നു ഉപ്പുപ്പാ🥿 എതിര് വായ്ക്ക്‌മറുവായ ആരും പറയുകയില്ല🥿 അടുത്തുള്ള പള്ളിയില് നിന്നും ബാങ്ക് വിളി അവസാനിച്ചിരുന്നു 🧢 ഇഖാമത് ചൊല്ലിയിട്ടാണ് ഇളയാപ്പയുടെ നടപ്പ്👠പുരയിടത്തില് നിന്ന് കെട്ടു അഴിച്ചതും പശു തൊഴുത്തിലേക്ക് വേഗം ഓടാൻ തുടങ്ങി ,പിന്നാലെ കയറും പിടിച്ചുകൊണ്ടു ഇളയാപ്പയും ....സാധാരണ തൊഴുത്തിലേക്ക് വേഗം കയറി നില്ക്കുന്ന പശു വല്ലാതെ അമറാനും ,കുതറാനും ചാടാനും തുടങ്ങി👠പശുവിന്റെ പിന്നില് ഇളയാപ്പ വല്ലാതെ അടിക്കുന്നുമുണ്ട്🧥 പശു തൊഴുത്തിലേക്കു കയറാന് വിസമ്മതിക്കുന്നു 🧥 ഇളയാപ്പാ തൊഴുത്തിലേക്ക് കയറി....🗨️ സകലശക്തിയും എടുത്തു കയര് ആഞ്ഞു വലിച്ചു തോഴുത്തിനുള്ളിലേക്ക് പശുവിനെ കേറ്റി കെട്ടിയിട്ടു 👞 ഇതിനിടക്ക് പെട്ടെന്നു ഇളയാപ്പ നന്നായി ഞെട്ടുകയും ചെയ്തു 🧥 എന്തോ അസ്വസ്ഥത തോന്നിയതിനാൽ ഇളയാപ്പ നേരെ വീട്ടിലേക്കു കയറി വന്നു മുറയില് ചെന്നു കിടന്നു .....🧥പശുവിനെ അഴിച്ചു കെട്ടാന് പോയ ആളിനെ കാണാണ്ട് മുറിയിലേക്ക് തിരക്കിവന്നവര് നിലവിളിയും ഒപ്പാരിയുമായി 🧜എന്നിട്ടും ഇളയാപ്പ ക്കു അനക്കം ഒന്നുമില്ല ...അങ്ങനെ മുപ്പതുമിനിട്ട് കഴിഞ്ഞുകാണും... ചുറ്റുമുള്ള നിലവിളി കേട്ടു പതിയെ ഇളയാപ്പ കട്ടിലില് എഴുന്നേറ്റിരുന്നു 🚶ചുറ്റും കൂടി നിന്നവരോട് പേപ്പറും പേനയും എടുത്തു കൊണ്ടുവരാനായി കൈ മുദ്ര കാണിച്ചു🚶 സംസാരിക്കാന് കഴിയാത്ത തരത്തില് നാക്ക് താണുപോയി എന്നു ആംഗ്യം കാണിച്ചു 🚶വീട്ടില്‍ നിന്നും നിലവിളി ഉയര്‍ന്നു .. 🚶ഫതിക്കിതാബു നോക്കാനും,തലയില്‍ കൈവച്ച് ഖുറാന്‍ ആയത്തുകള്‍ ഓതിയിടാനും ഓതിയ നൂലുകള്‍ കൈയ്യില്‍ കെട്ടിക്കൊടുക്കാനും അടുത്തുള്ള പള്ളികളിലെ ഖതീബുമാര്‍ വന്നു 🦸ബന്ധുക്കളായ ആളുകള്‍ പലവഴിക്ക് പാഞ്ഞു 🚶എല്ലാ വഴിയും നോക്കി ...🧜ഒരു രക്ഷയുമില്ല ആഹാരം കഴിക്കാനും ,സംസാരിക്കാനും കഴിയാതെ നാവു താണു പോയതാണത്രേ🧜 അങ്ങനെ പന്ത്രണ്ടു ദിനം കഴിഞ്ഞു .....അപ്പോഴുണ്ട് ....അവിടെത്തു കാരനായ ഒരാള്‍ ദൈവദൂതനെപ്പോലെ ഒരു പ്രസിദ്ധനായ കണിയാന്‍ മന്ത്രവാദി ജോത്സ്യന്റെ പേരുമായി ഓടിയെത്തി ....ആ കഥ നാളെ പറയാം🚶🦸പണ്ടു പള്ളികളിൽ പ്രാർത്ഥനക്കു ലീഡ് ആയി നിൽക്കുന്ന വരെ ലബ്ബ, ഖത്തീഫ് എന്നു വിളിക്കും 🚶അതിപ്പോ ഇമാം എന്നായി അയ്യാളെ കാണണമെങ്കിൽ ക്യൂ നിൽക്കണം🚶നിക്കാഹിനും മറ്റു ചടങ്ങിനും വരില്ല🏃 ഇമാം പോസ്റ്റുകാര്‍ക്ക് പബ്ലിക് മീറ്റിങ്ങുകളില്‍ അത്യുന്നതനായ ഏതു ഭരണാധികാരികളുടെ കൂടെയും വേദി പങ്കിടാനാണ് താൽപര്യം🚶 കേരളമാകെ പ്രമുഖമായതു പാളയം പള്ളി ആയതുകൊണ്ട് അതിലെ ഇമാമിനെ കൊണ്ടു പറയിച്ചാൽ കേരളത്തിൽ നടന്നു കിട്ടാത്ത ഒന്നുമില്ല🚶 എൻെറ മകളുടെ വിവാഹ സമയത്തു ജമാലുദ്ദീൻ മങ്കട എന്നൊരു മലപ്പുറംകാരനായിരുന്നു പാളയം ചീഫ് ഇമാം🚶അയ്യാൾക്കു നിക്കാഹ്കൾ നടത്തികൊടുക്കുന്നതിനെക്കാൾ താൽപര്യം ഗവർണറുടെയും, മുഖ്യമന്ത്രിയുടെയും ഉന്നതരുടേയും മീറ്റിങ്ങ്കളിൽ പങ്കെടുക്കാനാണു 🚶 മകളുടെ കല്യാണ നേരം മീറ്റിങ് പറഞ്ഞു മാറിനിൽക്കാൻ അവൻ ശ്രമിച്ചു🚶 കുടുംബക്കാർക്കു അതു മോശമാണു🚶 ഞാൻ എൻെറ ആളുകളെ കൊണ്ട് പള്ളിക്കുള്ളിൽ രണ്ടു മണിക്കൂർ അവനെ തടഞ്ഞു വയ്പ്പിച്ചു🚶 വരനും ബന്ധക്കളും വന്നു ചേരുന്ന സമയം വരേക്കും🏃അയ്യാൾ മര്യദക്കിരുന്നു മകളുടെ നിക്കാഹിനു കാർമികത്വം വഹിച്ചു🏃 ആ സമയം നാലു മണിക്കൂർ ഞാൻ വളരെ ടെൻഷനായി 🚶 എന്നെ ഒരു പാട് വേദനിപ്പിച്ച നിമിഷങ്ങളായിരുന്നൂ അന്നതു🚶90 നാൾ തികയും മുൻപേ ജമാലുദ്ദീൻ മങ്കട എന്ന ആ ഇമാമും അതിനു പിന്നിൽ പ്രവർത്തിച്ച നികൃഷ്ട ശക്തികളേയും സർവ്വശക്തൻ പള്ളിയിൽ നിന്നും പുറത്തേക്ക് ആക്കാൻ ഇടയൊരുക്കി🏃 അതും ഒരു അത്ഭുതമായി🏃ഖുറാൻ പഠിപ്പിക്കാൻ മണക്കാടു ഒരു വീട്ടിൽ പൊയ്കൊണ്ടിരുന്ന ജമാലുദ്ദീനെ നാട്ടുകാർ പീഡനം പറഞ്ഞു തടഞ്ഞു വച്ചു🚶 കേസ്സായി🏃 കേരള സമൂഹത്തിൽ പ്രസിദ്ധനായി വിലസികൊണ്ടിരുന്ന ആ ഇമാം നാറി നാശമായി🏃അവനെ പള്ളിയിൽ നിന്നും ഞങ്ങൾ പറഞ്ഞു വിട്ടു🚶നിസാർ അഹമ്മദിനോടു മുട്ടുബോൾ എൻെറ പ്രാർത്ഥനകൾ എൻെറ കൂടെ തന്നെനിൽക്കുന്നുവെന്നതിനു ജീവിതത്തിൽ നിരവധി ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടുണ്ടു!പാളയം നിസാർ അഹമ്മദ് .Copyright All Rights Reserved .2011-ൽ പ്രസിധീകരിക്കപ്പെട്ടതു .@Theflashnews twitter.com ലുംbulletin.com, flashnews.com ലും,Wordpress .com ലും 2011 ൽതിരഞ്ഞെടുത്തു പ്രസിദ്ധീകരിക്കപെട്ടതു🗨️
No comments:
Post a Comment